ബിജെപി മുക്ത ഭാരത മുദ്രവാക്യമുയർത്തി നിതീഷ് കുമാറും, കെസിആറും

ബിജെപി മുക്ത ഭാരത മുദ്രവാക്യമുയർത്തി നിതീഷ് കുമാറും, കെസിആറും

 ബിജെപി മുക്ത ഭാരതമെന്ന മുദ്രവാക്യമുയർത്തി മുഖ്യമന്ത്രിമാരായ നിതീഷ് കുമാറും കെ. ചന്ദ്രശേഖർ റാവുവും. പാറ്റ്നയിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ച തെലുങ്കാന മുഖ്യമന്ത്രി കെസിആർ രാജ്യത്തിന് ഇന്ന് ആവശ്യം ബിജെപി മുക്ത ഭാരതമാണെന്ന് പറഞ്ഞു.

എന്തിനാണ് മൂന്നാം മുന്നണി, പ്രധാന മുന്നണിയിലാണ് തങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. ബിജെപി-മുക്ത് ഭാരത് എന്ന മുദ്രാവാക്യം ഉയർത്തണം. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും കെസിആർ കൂട്ടിച്ചേർത്തു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കാണ് കെസിആർ പാറ്റ്നയിലെത്തിയത്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും തെലുങ്കാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ ശക്തനായ എതിരാളിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ കെസിആറിന്‍റെ നീക്കം പ്രതിപക്ഷ പാളയത്തിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.